Webdunia - Bharat's app for daily news and videos

Install App

'വല്ലാത്ത ദാഹം അൽപം ഇളനീര് കുടിയ്ക്കട്ടെ...'; കരിയ്ക്ക് കുടിയ്ക്കുന്ന തത്തയുടെ വിഡിയോ വൈറൽ !

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (11:27 IST)
വിഷപ്പ് ഒരു പരിധി വരെ നമുക്ക് സഹിയ്ക്കാം പക്ഷേ അത്ര എളുപ്പത്തിൽ ദാഹം പിടിച്ചുനിർത്താൻ മനുഷ്യനെന്ന് മാത്രമല്ല ജീലജാലങ്ങൾക്കുമാകില്ല. നന്നായി ദാഹിച്ചിരിയ്ക്കുമ്പോൽ ഒരു ഫ്രഷ് കരിക്ക് കിട്ടിയാലോ ? അതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്. ദാഹമകറ്റാൻ തെങ്ങിൽനിന്നും കരിക്ക് കുടിയ്ക്കുന്ന തത്തയുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. 
 
തെങ്ങിൽനിന്നും കരിക്ക് പറിച്ചെടുത്ത് മുകൾ ഭാഗം ചുണ്ടുകൾ കൊണ്ട് കുത്തി തുറന്ന് കരിക്ക് മുകളിലേക്ക് ഉയർത്തി ഇളനീര് കുടിയ്ക്കുന്ന ആഫ്രിക്കൻ മക്കാവ് ഇനത്തിൽപ്പെട്ട തത്തയെ വീഡിയോയിൽ കാണാം. 'ആരാണ് കരിക്ക് കുടിയ്ക്കാൻ ആഗ്രഹിയ്ക്കാത്തത്' എന്ന തലവാചകത്തോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് ഈ വീഡിയോ പങ്കുവച്ചത്. ഇളനീരിന്റെ പല ഗുണങ്ങളും പങ്കുവച്ചുകൊണ്ടാണ് ഐഎഫ്എഫ് ഉദ്യോഗസ്ഥന്റെ ട്വിറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments