Webdunia - Bharat's app for daily news and videos

Install App

ഉപയോക്താവിനെ വെടിയുണ്ടയിൽനിന്നും രക്ഷിച്ച് ഗൂഗിൾ പിക്സൽ ഫോൺ, ചിത്രങ്ങൾ വൈറൽ !

Webdunia
വെള്ളി, 22 നവം‌ബര്‍ 2019 (17:25 IST)
കേവലം ഒരു സ്മാർട്ട്‌ഫോണിന് വെടിയുങ്ങയിൽനിന്നും നമ്മളെ രക്ഷിക്കാനാകുമോ. എങ്കിൽ സാധിക്കും എന്നാണ് ഹോങ്കോങ്ങിൽനിന്നുമുള്ള ഒരു സംഭവം തെളിയിക്കുന്നത്. ഗൂഗിളിന്റെ പിക്സൽ എക്സ് എൽ 3 സ്മാർട്ട്‌ഫോണാണ് വെടിയുങ്ങയിൽനിന്നും അപകടമേൽക്കാതെ ഒരു ഫോട്ടോഗ്രാഫറെ രക്ഷിച്ചത്. 
 
ചൈനീസ് സേനക്കെതിരെ തിങ്കളാഴ്ച നടത്ത പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരെ വിരട്ടിയോടിക്കാൻ റബ്ബർ ബുള്ളറ്റുള്ള് പ്രയോഗിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്ന ഫോട്ടോഗ്രാഫറുടെ നേർക്ക് വന്ന വെടിയുണ്ട പിക്സൽ ഫോൺ ഉപയോഗിച്ച് തടഞ്ഞതോടെയാണ് അപകടം ഒഴിഞ്ഞത്.
 
സ്റ്റുഡിയോ ഇൻസെന്റോ എന്ന ട്വിറ്റർ അക്കൗണ്ട് വഴി ഈ പിക്സൽ ഫോണിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോണിന് താഴെ വലതുവശത്താണ് വെടിയുണ്ട് കൊണ്ടത്. ഈ ഭാഗത്തെ ചില്ലുകൾ തകർന്ന് ഫോണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും സ്മാർട്ട്ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

അടുത്ത ലേഖനം
Show comments