മഴ തുടരും; സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

മഴ തുടരും; സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (12:46 IST)
സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വീണ്ടും സംസാരിച്ചു. സംസ്ഥാനത്ത് രാവിലെ മുതൽ മഴയ്‌ക്ക് നേരിയ ശമനമുണ്ടായത് ആശ്വാസകരമാണെങ്കിലും തുടർന്നു മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
 
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിലുള്ള കാറ്റിനാണു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. മറ്റന്നാൾ മുതൽ മഴ ദുർബലമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
 
തൃശൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാനിർദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ക്കാണ് വടകരയില്‍ ഫ്‌ളാറ്റുള്ളത്?, രാഹുലിന്റെ സംരക്ഷകന്‍, അന്വേഷണം വേണമെന്ന് ബിജെപി

തൈപ്പൊങ്കൽ: സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളിൽ അവധി

പെട്ടെന്ന് സൈനികര്‍ രക്തം ഛര്‍ദ്ദിച്ചു, മൂക്കില്‍ നിന്നും രക്തസ്രാവം; വെനിസ്വേലയില്‍ യുഎസ് സൈന്യം രഹസ്യ ആയുധം ഉപയോഗിച്ചിരിക്കാമെന്ന് വിദഗ്ദ്ധര്‍

Iran Unrest : ഇറാനിൽ മരണം 500 കടന്നു, ശക്തമായ ഇടപെടലുണ്ടാകുമെന്ന് ട്രംപ്, ഇൻ്റർനെറ്റ് പുനസ്ഥാപിക്കാൻ മസ്കിൻ്റെ സഹായം തേടും

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അഭിനയിച്ചു തകര്‍ത്തു, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവതരിപ്പിക്കാന്‍ പോലും ശ്രമിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ റിനി ആന്‍ ജോര്‍ജ്

അടുത്ത ലേഖനം
Show comments