Webdunia - Bharat's app for daily news and videos

Install App

വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തി

Webdunia
ശനി, 11 ജൂലൈ 2020 (10:11 IST)
ബേയ്ജിങ്: ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘാടനയുടെ പ്രത്യേക വിദഗ്ധ സംഘം ചൈനയിലെത്തി മൃഗസംരക്ഷണ പകർച്ചവ്യാധി വിഭാഗങ്ങളീലെ രണ്ട് വിദഗ്ധർ പഠനങ്ങൾക്ക് നേതൃത്വം നടത്തും. മൃഗങ്ങളിൽനിന്നും അനുഷ്യരിലേയ്ക്ക് വൈറസ് എങ്ങനെ പടർന്നു എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇത് പഠിയ്ക്കുന്നതിനയി പദ്ധതി തയ്യാറാക്കും എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 
 
നിലവിൽ പ്രാഥമികമായ പഠനമാണ് ആരംഭിയ്ക്കുന്നത്. തുടർന്ന് കൂടുതൽ വിദഗ്ധരെത്തി പരിശോധനകൾ നടത്തും. വവ്വാലുകളിൽ കാണപ്പെടുന്ന വൈറസ് വെരുക്, ഈനാംപേച്ചി തുടങ്ങിയ ജീവികളിലൂടെയാവം മനുഷ്യരിലെത്തിയത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വുഹാനിലെ മാംസചന്ത അടിസ്ഥാനമാക്കിയും പഠനങ്ങൾ നടന്നേക്കും. വൈറസ് വ്യാപനത്തെ കുറിച്ച് അന്വേഷണം വേണം എന്ന് അംഗരാജ്യങ്ങൾ ശക്തമായ ആവശ്യം ഉന്നയിച്ചതോടെയാണ്. പ്രത്യേക സംഘത്തെ ചൈനയിലേക്കയക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments