Webdunia - Bharat's app for daily news and videos

Install App

ഭർത്താവിന്റെ പീഡനം താങ്ങനാവുന്നില്ല, തോക്ക് അനുവദിയ്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് യുവതിയുടെ അപേക്ഷ

Webdunia
ചൊവ്വ, 23 ജൂണ്‍ 2020 (11:53 IST)
തിരുവനന്തപുരം: ഭര്‍ത്താവിൽനിന്നുമുള്ള ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്നും സ്വയരക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് അനുവദിയ്ക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും. പരാതി നൽകി യുവതി. കറ്റാനം സ്വദേശിയാണ് തോക്കിന് ലൈസൻസ് അനുവദിയ്ക്കണം എന്ന് ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.   
 
ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിയ്ക്കുന്നതായും ജീവൻ ഭീഷണി നേരിടുന്നതായും കാട്ടി യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പൊലീസിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് യുവതി തോക്കിന് ലൈസൻസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും സമീപിച്ചത്. ഇതോടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍

അടുത്ത ലേഖനം
Show comments