കുഞ്ഞുടുപ്പിട്ട് ഫ്രീക്കായി കരിക്ക് കുടിച്ച് കുട്ടിക്കുരങ്ങ്, തരംഗമായി വീഡിയോ !

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (10:28 IST)
കുട്ടിക്കുറുമ്പുമായി ഒരു ഗ്രാമത്തെയും ആ ഗ്രാമത്തിലെത്തുന്ന സഞ്ചാരികാളെയും കീഴ്പ്പെടുത്തുകയാണ് യായ എന്ന കുരങ്ങൻ. വേഷവും ഭാവവുമെല്ലാം കണ്ടാൽ ഏതോ വിദേശി വളർത്തുന്ന കുരങ്ങ് എന്ന് തോന്നുമെങ്കിലും കാടിറങ്ങി ഗ്രാമത്തിൽ താമസമാക്കിയതാണ് ഈ കുട്ടിക്കുറുമ്പൻ, പിന്നീട് ഇവൾ ഗ്രാമത്തിന്റെ തന്നെ പൊന്നോമനയായി മാറി
 
ഗ്രാമീണർ കുരങ്ങിന് യായ എന്ന് പേരും നൽകി. കുട്ടിയുടുപ്പും ഡയപ്പറുമെല്ലാം അണിഞ്ഞ് ഇത്തിരി പരിഷ്കാരിയായാണ് യായയുടെ നടത്തം. കുസൃതി കാട്ടിയും വഴക്കുണ്ടാക്കിയുമെല്ലാം ഗ്രാമത്തിന്റെ പ്രധാന ഭാഗങ്ങളിൽ യായയെ കാണാം. കുട്ടിക്കുരങ്ങ് കരിക്ക് കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കരിക്ക് യായയുടെ ഒരു വീക്നസ് തന്നെയാണ്.
 
കരിക്ക് കുടികുന്നതിനായാണ് കുറുമ്പ് അത്രയും പുറത്തെടുക്കു. കരിക്ക് കിട്ടാനായി തെരുവ് കച്ചവടക്കാരനെ ശല്യം ചെയ്യുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം. കരിക്ക് വെട്ടുന്നതിനിടയിൽ കുരങ്ങിന് കത്തി കൊണ്ട് പരിക്കേറ്റാലോ എന്നു പോലും ഭയം തോന്നുന്ന നിലയിലാണ് യായയുടെ പരാക്രമം. ഒടുവിൽ പാൽക്കുപ്പിയിലേക്ക് കരിക്ക് ഒഴിച്ച് കയ്യിൽ കൊടുത്തതോടെയാണ് യായ അടങ്ങിയത

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments