തുടർച്ചയായ അഞ്ചാം ദിനവും ഓഹരി വിപണിയിൽ തകർച്ച, നിഫ്‌റ്റി 13,850ന് താഴെ ക്ലോസ് ചെയ്‌തു

Webdunia
വ്യാഴം, 28 ജനുവരി 2021 (16:59 IST)
തുടർച്ചയായ അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മര്‍ദത്തില്‍ 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.
 
ജനുവരി 21ന് സെൻസെക്‌സിലെ എക്കാലത്തെയും ഉയർന്ന നിലവാരമായ 50,184 പോയിന്റിലേക്കെത്തിയ വിപണി നാലായിരം പോയിന്റിലേറെയാണ് താഴ്‌ന്നത്. 14,753 എന്ന ഉയര്‍ന്ന നിലാവരത്തില്‍നിന്ന് നിഫ്റ്റിക്ക് 1000ത്തോളം പോയന്റും നഷ്ടം വന്നു. ബാങ്ക്, റിയാല്‍റ്റി, ഐടി, ധനകാര്യം, എഫ്എംസിജി വിഭാഗങ്ങളെയാണ് തകര്‍ച്ച പ്രധാനാമായും ബാധിച്ചത്. വാഹനം, ഓയില്‍ആന്‍ഡ്ഗ്യാസ് ഓഹരികളില്‍ നേരിയ തോതിൽ വാങ്ങലുകൾ പ്രകടമായി.
 
ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1285 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments