'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ'; വികാരഭരിതനായി ബാല

മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍.

റെയ്‌നാ തോമസ്
തിങ്കള്‍, 3 ഫെബ്രുവരി 2020 (12:38 IST)
തമിഴകത്തും മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ബാല തന്‍റെ മകളെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍.
 
മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും മകളായ അവന്തികക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്തും താരമെത്താറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിച്ചതിനു മറുപടിയായാണ് വികാരഭരിതനായി താരം പ്രതികരിച്ചത്.
 
മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്.അതിനു മറുപടിയായി ബാല പറഞ്ഞതിങ്ങനെ- 'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ, അവളെ കൂടെ നിർത്തണം'.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

V Sivankutty vs VD Satheesan: വിദ്യാഭ്യാസ മന്ത്രിക്കെതിരായ പരിഹാസത്തില്‍ സതീശന്റെ യു-ടേണ്‍; പറഞ്ഞത് ഓര്‍മിപ്പിച്ച് ശിവന്‍കുട്ടി (വീഡിയോ)

"കുറ്റിച്ചിറ പള്ളിയുടെ അകം കാണാൻ ഞങ്ങൾ ഇനി ബഹിരാകാശത്ത് പോയി വരണോ?"; ചോദ്യവുമായി എഴുത്തുകാരി ഫർസാന അലി

രാഹുൽ പുറത്തേക്ക് : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബാരാമതി വിമാനാപകടം: മഹാരാഷ്ട്രയെ നടുക്കി അജിത് പവാറിന്റെ വിയോഗം, വിമാനം പൂർണ്ണമായി കത്തിനശിച്ചു

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും: പികെ കുഞ്ഞാലിക്കുട്ടി

അടുത്ത ലേഖനം
Show comments