'അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. പിറ്റേന്ന് ആളെ കാണാനില്ല'; ഷീല പറയുന്നു

ആ സീനിനു വേണ്ടി പൂക്കള്‍ വിതറിയ കട്ടിലൊക്ക അണിയറക്കാര്‍ ഒരുക്കിയിരുന്നു.

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (09:24 IST)
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ വന്ന ഒരാളെക്കുറിച്ച് ഷീല മനസ് തുറന്നിരുന്നു . ഒരിക്കല്‍ ഷീലയെ നായികയാക്കി സിനിമ എടുക്കാന്‍ അമേരിക്കയില്‍ നിന്നും ഒരാളെത്തി. കാര്യങ്ങള്‍ കണ്ട് ധരിപ്പിച്ച ശേഷം അന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക അഡ്വാന്‍സായി നടിക്ക് നല്‍കുകയും ചെയ്തു.
 
സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും അയാള്‍ തന്നെയായിരുന്നു. എവിഎം സ്റ്റുഡിയോയില്‍ വെച്ചാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയത്. ആദ്യം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് അത് ഷൂട്ട് ചെയ്തു. തുടര്‍ന്ന് ആദ്യരാത്രിയാണ് അടുത്ത ദിവസം ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ ഒകെ സിനിമയില്‍ പതിവാണല്ലോ. അതുകൊണ്ട് താന്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഷീല പറയുന്നു.
 
ആ സീനിനു വേണ്ടി പൂക്കള്‍ വിതറിയ കട്ടിലൊക്ക അണിയറക്കാര്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഇതു തന്നെയായിരുന്നു പരിപാടിയെന്ന് ഷീല പറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും, എന്നിട്ട് വീണ്ടും കെട്ടിപ്പിടിക്കും. ആ സീനില്‍ അതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപ് അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ആര്‍ട്ടിക്കിള്‍ 26 ഉം മതപരമായ സ്വയംഭരണവും: ശബരിമലയ്ക്ക് 'പ്രത്യേക വിഭാഗ ക്ഷേത്രം' എന്ന പദവി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; മാര്‍ച്ച് 26വരെ മധ്യകേരളത്തില്‍ കൂടുതല്‍ ചൂട്

ഡിജിറ്റല്‍ പ്രചാരണ കുതിപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് റീലുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും

14 കിലോ അല്ല, 10 കിലോ മാത്രം; ഗാര്‍ഹിക സിലിണ്ടറുകളുടെ ഭാരം കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ പദ്ധതിയിടുന്നു

അടുത്ത ലേഖനം
Show comments