Webdunia - Bharat's app for daily news and videos

Install App

കേശു ഈ വീടിന്റെ നാഥന്‍ എന്തുകൊണ്ട് ഒ.ടി.ടിയ്ക്ക് പോയി, ദിലീപ് പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (10:20 IST)
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ന്യൂ ഇയര്‍ റിലീസായി ഡിസംബര്‍ 31ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയെക്കുറിച്ച് പറയുകയാണ് നടന്‍ ദിലീപ്.
 
ഇരുപത്തി മൂന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ രണ്ട് സീന്‍ ഒഴിച്ച് ബാക്കിയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയായിരുന്നു കേശു ഈ വീടിന്റെ നാഥന്‍ എന്ന് ദിലീപ്. 2020 ഏപ്രിലായിരുന്നു റിലീസ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത്.
 ആദ്യം ഒ.ടി.ടിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. 100% കുടുംബച്ചിത്രമാണെന്നും അത് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബ പ്രേക്ഷകരിലേക്കാണ് എത്തേണ്ടത്. എല്ലാവരും സിനിമ കാണണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു.
പൊട്ടിച്ചിരിക്കാന്‍ ഒരുപാടുണ്ടെന്നും ഒരു അഭിമുഖത്തിനിടെ ദിലീപ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നു; ഇരയാകുന്നത് ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവര്‍

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments