ചാക്കോച്ചൻ ഇന്നും പതിനെട്ടുകാരൻ, ഞാനോ അറുപതുകാരി: പാർവതി

കെ ആർ അനൂപ്
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (21:18 IST)
നടി പാർവതി തിരുവോത്തും കുഞ്ചാക്കോ ബോബനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'ടേക്ക് ഓഫ്'. കുട്ടിക്കാലം മുതലേ ചാക്കോച്ചൻറെ സിനിമകൾ കണ്ടുവളർന്ന പാർവതി അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കാൻ ലഭിച്ചപ്പോൾ ഉണ്ടായ സന്തോഷം പങ്കുവെക്കുകയാണ്. 
 
അനിയത്തിപ്രാവ് പുറത്തിറങ്ങുമ്പോൾ തനിക്ക് അന്ന് 8 വയസ്സായിരുന്നു എന്നാണ് പാർവതി പറയുന്നത്. 20 വർഷത്തിൽ കൂടുതലായി സിനിമ പുറത്തിറങ്ങിയിട്ട്. അന്നും ഇന്നും അദ്ദേഹത്തെ കണ്ടാല്‍ ഒരു പതിനെട്ടുകാരനെ പോലെയാണ് തോന്നുക. എന്നെ കണ്ടാല്‍ 35ഉം 60 വയസുളള ആളെ പോലെ. 
 
അന്നൊക്കെ ഏത് ചെക്കന്മാരെ കണ്ടാലും അവരെ കാണാൻ ചാക്കോച്ചനെ പോലെ ഉണ്ടോ എന്നായിരുന്നു നോക്കിയിരുന്നത്. ഏട്ട്, ഒമ്പത് വയസ് മുതല്‍ അങ്ങനെയൊരു ശീലമുണ്ടായിരുന്നു. അനിയത്തിപ്രാവിലെ ഓ പ്രിയേ, ഒരു രാജമല്ലി പാട്ടൊക്കെ മനസ്സിൽ തന്നെ നിൽക്കുന്ന സമയമായിരുന്നു. എന്നാൽ സെറ്റിൽവച്ച് തങ്ങൾ കണ്ടുമുട്ടിയപ്പോൾ അനിയത്തി പ്രാവിനെ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. രണ്ട് പേരും അഭിനയിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ ജോലി ചെയ്യുന്നു - പാർവതി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

പശ്ചിമേഷ്യൻ സംഘർഷം, മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചതോടെ കേരളത്തില്‍ മെഡിക്കല്‍ സേവനങ്ങള്‍ സാധാരണനിലയിലേക്ക്

അടുത്ത ലേഖനം
Show comments