Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ വരില്ല, ഭദ്രന്‍റെ ‘പൊന്നുംകുരിശ്’ ഉടന്‍; നായകന്‍ സൌബിന്‍ !

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:29 IST)
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്ത കുറച്ചുകാലമായി വന്നുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ പുതിയതായി വന്നിരിക്കുന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്.
 
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ‘പൊന്നുംകുരിശ്’ മോഹന്‍ലാലിനെ നായകനാക്കിയല്ല ചെയ്യുന്നത്. മോഹന്‍ലാലിന്‍റെ തിരക്ക് കാരണം ഭദ്രന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ചിത്രം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നു.
 
പൊന്നുംകുരിശില്‍ സൌബിന്‍ ഷാഹിര്‍ നായകനാകും. ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ സിനിമയായിരിക്കും പൊന്നും കുരിശെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
 
മോഹന്‍ലാലിന് ഉടന്‍ തന്നെ സിദ്ദിക്കിന്‍റെ ബിഗ് ബ്രദര്‍ ആരംഭിക്കേണ്ടതിനാലാണ് ഭദ്രന് ഡേറ്റ് നല്‍കാന്‍ കഴിയാതെ പോയതെന്നാണ് സൂചനകള്‍. എന്തായാലും സൌബിനെ നായകനാക്കി ഭദ്രന്‍ നടത്തുന്ന പരീക്ഷണം കൌതുകത്തോടെയാണ് മലയാള സിനിമാലോകം വീക്ഷിക്കുന്നത്.
 
എന്നാല്‍, മോഹന്‍ലാലും ഭദ്രനും അടുത്ത വര്‍ഷം ഒരുമിക്കുമെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശനെ വെട്ടാന്‍ ഗ്രൂപ്പ് കളി; ചെന്നിത്തലയും സുധാകരനും ഒറ്റക്കെട്ട്, എഐസിസിക്കും അതൃപ്തി

Rahul Mankoottathil: രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; രാജി വെച്ചേക്കും?

Rahul Mamkootathil: 'പരാതിയുണ്ടോ, പിന്നെ എന്തിനു രാജി'; നേതാക്കളെ തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍

ട്രെയിനിലെ എ.സി കോച്ചിലെ ചവറ്റുകുട്ടയില്‍ അഞ്ചുവയസുകാരന്റെ മൃതദേഹം

രാഹുലിന്റെ മെസേജ് മൂലം രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു; എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments