Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർ മാത്രമാണോ ഇന്ത്യക്കാർ,ചോദ്യവുമായി അക്ഷയ് കുമാർ

അഭിറാം മനോഹർ
ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:13 IST)
പൗരത്വ ഭേദഗതി നിയമവും സമരങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കെ ഇന്ത്യക്കാരോട് ഒരുപിടി ചോദ്യങ്ങളുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർ മാത്രമാണോ ഇന്ത്യാക്കാർ? മറ്റൊരു രാജ്യത്തിന്റെ പാസ്പോർട്ട് ഉള്ളതുകൊണ്ട് ഒരാൾ ഇന്ത്യക്കാരനല്ലാതെയാകുന്നത് എങ്ങനെയാണ് അക്ഷയ് കുമാർ ചോദിക്കുന്നു.
 
ഇന്ത്യക്കാരനാണെന്ന് പറയുന്നതിൽ പാസ്പോർട്ട് മാനദണ്ഡമാണെന്ന് താൻ കരുതുന്നില്ല. മറ്റൊരു രാജ്യത്തെ പാസ്പോർട്ട് ഉള്ളതുകൊണ്ട് മാത്രം ഇവിടുള്ള മറ്റേതൊരു ഭാരതീയനേക്കാളും താൻ ചെറുതല്ലെന്നും അക്ഷയ് പറയുന്നു. സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും ട്രോളുകളും പരിധിക്ക് അപ്പുറത്താണ് ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിചേർത്തു.
 
14 ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് താൻ കാനഡയിൽ പോയത്. പിന്നീട് അവിടത്തന്നെ തുടരാം എന്നാണ് കരുതിയത് എന്നാൽ പടം വിജയിച്ചതോടെ സിനിമയിൽ വീണ്ടും സജീവമാകുകയായിരുന്നു. ഇന്ത്യൻ പാസ്പോർട്ട് പിന്നീട് തിരിച്ചെടുക്കണമെന്ന് തോന്നിയിട്ടില്ല. പക്ഷേ അത് ഇത്രയധികം പരിഹാസങ്ങൾക്ക് കാരണമാകുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അക്ഷയ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments