Webdunia - Bharat's app for daily news and videos

Install App

ഇവന്മാരുടെ മുന്നിൽ സാരി ഉടുത്താലും രക്ഷയില്ല, എവിടെന്ന് വരുന്നെടാ നീയൊക്കെ, രൂക്ഷവിമർശനവുമായി ആര്യ

അഭിറാം മനോഹർ
ഞായര്‍, 26 ജനുവരി 2025 (15:57 IST)
പൊതുവേദിയിലെത്തുമ്പോള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ അടുത്തുവരുന്നതിനെയും മോശം ആംഗിളുകളില്‍ നിന്നും വീഡിയോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുന്നതിനെയും വിമര്‍ശിച്ച് നടിയും അവതാരകയുമായ ആര്യ. വല്ലാതെ വിഷമമ്മെടുത്തുന്ന കാര്യമാണിതെന്നും എവിടെ നിന്നാണ് ഇവര്‍ വീഡിയോ എടുക്കുന്നതെന്നും എവിടെന്ന് എപ്പോള്‍ പൊട്ടിവീഴുമെന്നും ഒരിക്കലും പറയാന്‍ പറ്റില്ലെന്നും ആര്യ പറയുന്നു.
 
ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണം, പറയുന്ന വാക്കുകളിലും ജാഗ്രത വേണം. ഒരിക്കലും വീഡിയോ ഇട്ട ആളെ ആരും കുറ്റം പറയില്ല. പകരം അതില്‍ കാണുന്നവരെയാകും വിമര്‍ശിക്കുക. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്ന വസ്ത്രമെന്ന് പറയുന്ന സാരി ഉടുത്താല്‍ പോലും രക്ഷയില്ല. സാരിയിലെ ചില വീഡിയോസ് ഒക്കെ കണ്ടാല്‍... ഈശ്വരാ.. സ്ഥിരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന ചില സഹതാരങ്ങള്‍ ഇതിനെ പറ്റി പറയുന്നത് കേള്‍ക്കാറുണ്ട്. സാരി ഉടുത്ത് പോയതാണ്. എന്നാല്‍ ഫോട്ടോ എടുത്ത ആംഗിള്‍ കണ്ടാല്‍ സത്യം പറഞ്ഞാല്‍ വിഷമം തോന്നുമെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ആര്യ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments