Webdunia - Bharat's app for daily news and videos

Install App

'ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്'; ലക്ഷദ്വീപിന്റെ ശബ്ദമായി ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 മെയ് 2021 (15:09 IST)
സേവ് ലക്ഷദ്വീപ് ക്യാംപെയിനിന്റെ ഭാഗമാക്കുകയാണ് നടി ഗീതു മോഹന്‍ദാസും. പൃഥ്വിരാജ് ലക്ഷദ്വീപുക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ പുതിയ ഊര്‍ജമാണ് ക്യാംപെയിന് ലഭിക്കുന്നത്. ഞാന്‍ ലക്ഷദ്വീപിനൊപ്പം നില്‍ക്കുന്നു, സേവ് ലക്ഷദീപ് എന്നിങ്ങനെ കുറിച്ചുകൊണ്ടാണ് ഗീതു മോഹന്‍ദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
'ലക്ഷദ്വീപിലാണ് മൂത്തോന്‍ ഷൂട്ട് ചെയ്തത് .എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ആളുകളുള്ള മാന്ത്രിക സ്ഥലങ്ങളില്‍ ഒന്ന്. അവരുടെ പരാതികള്‍ നിരാശാജനകവും യാഥാര്‍ഥവുമാണ്. ഞങ്ങളുടെ അഭിപ്രായങ്ങള്‍ കൂട്ടായി പറയുന്നതിനപ്പുറം ഒന്നും തന്നെ ചെയ്യാനാകില്ല . ദയവായി അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയെയും നിരപരാധിത്വത്തെയും വികസനത്തിന്റെ തടസ്സപ്പെടുത്തരുത് . ഇത് ശരിയായ ചെവികളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-ഗീതു മോഹന്‍ദാസ് കുറിച്ചു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments