ആ കഷ്ടപ്പാടുകൾ അറിഞ്ഞപ്പോൾ ഡിപ്രഷൻ വരെയുള്ള അവസ്ഥയിലേക്ക് പോയി, ഡോക്ടറുടെ സഹായം തേടേണ്ടിവന്നു: കാളിദാസ് ജയറാം

Webdunia
ബുധന്‍, 23 ഡിസം‌ബര്‍ 2020 (12:41 IST)
നെറ്റ്‌ഫ്ലിക്‌സ് ആന്തോളജിയായ പാവ കഥൈകളിലെ കാളിദാസ് ജയറാമിന്റെ പ്രകടനത്തെ ഏറ്റെടുത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. ബാലതാരമായി വന്ന് വിസ്‌മയിപ്പിച്ച താരമാണെങ്കിലും രണ്ടാം വരവിൽ കാര്യമായ പ്രകടനങ്ങൾ നടത്താതിരുന്ന കാളിദാസിന് മികച്ച പ്രതികരണമാണ് പാവ കഥൈകളിലെ സത്താർ നേടികൊടുത്തിരിക്കുന്നത്. അതേസമയം സത്താറായുള്ള വേഷപകർച്ചയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് കാളിദാസ് ജയറാം.
 
ചിത്രത്തിനായി ഒരുപാട് ട്രാന്‍സ്‌ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് അറിയാൻ സാധിക്കുകയും ചെയ്‌തു. അവരുടെ അവസ്ഥകൾ അറിഞ്ഞതോടെ ഡിപ്രഷൻ വരെയുള്ള അവസ്ഥയിലേക്ക് പോയി. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥകളില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നെന്നും കാളിദാസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ടീം എഫർട്ടിന്റെ ഭാഗമായാണ് ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതെന്നും കാളിദാസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments