Webdunia - Bharat's app for daily news and videos

Install App

തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലി, മോഹന്‍ലാലിന്റെ രണ്ട് സിനിമകളും ബിഗ് സ്‌ക്രീനിലേക്ക് !

കെ ആര്‍ അനൂപ്
ശനി, 26 ജൂണ്‍ 2021 (09:02 IST)
തീയേറ്ററുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ മാലിക് ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചപ്പോള്‍ ആസിഫ് അലിയുടെ രണ്ട് ചിത്രങ്ങളാണ് തൊട്ടടുത്ത ദിവസങ്ങളില്‍ റിലീസ് പ്രഖ്യാപിച്ചത്. അതും തിയേറ്റര്‍ റിലീസ് തന്നെ. അതില്‍ ആദ്യം പ്രഖ്യാപിച്ചത് മാസങ്ങളോളമായി റിലീസ് നീണ്ടുപോയ കുഞ്ഞെല്‍ദോ ആയിരുന്നു. ഇപ്പോഴിതാ 'എല്ലാം ശരിയാകും' എന്ന നടന്റെ ചിത്രവും ബിഗ് സ്‌ക്രീനിലേക്ക്.
ജിബു ജേക്കബ് സംവിധാനം ചെയ്ത 'എല്ലാം ശരിയാകും' സെപ്റ്റംബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം നാലിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് മാറ്റേണ്ടിവന്നു. മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങളും ഇതിനകം പുതിയ റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് മരക്കാറും ഒക്ടോബര്‍ 14ന് ആറാട്ടും റിലീസ് ചെയ്യും.ഓഗസ്റ്റ് 27ന് ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ പ്രേക്ഷകരിലേക്ക് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments