Webdunia - Bharat's app for daily news and videos

Install App

Nanpakal Nerathu Mayakkam: നന്‍പകല്‍ നേരത്ത് മയക്കത്തിനു ഇങ്ങനെയൊരു പ്രത്യേകതയുണ്ട്; നിങ്ങള്‍ ശ്രദ്ധിച്ചോ?

നന്‍പകല്‍ നേരത്ത് മയക്കത്തിന് മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്

Webdunia
ശനി, 21 ജനുവരി 2023 (08:44 IST)
Nanpakal Nerathu Mayakkam: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവുമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിന് മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. 
 
നന്‍പകല്‍ നേരത്ത് മയക്കത്തിനു പ്രത്യേക പശ്ചാത്തല സംഗീതം ഇല്ല. ഒരു സീനിലും സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പശ്ചാത്തല സംഗീതം സംവിധായകന്‍ നല്‍കിയിട്ടില്ല. മറിച്ച് ഓരോ സീനുകളിലും ഉപയോഗിച്ചിരിക്കുന്ന തമിഴ് സിനിമയിലെ സംഭാഷണങ്ങളും സംഗീതവും സിനിമയുടെ പശ്ചാത്തലമായിരിക്കുകയാണ്. 
 
തമിഴ് സിനിമ ഡയലോഗുകള്‍, പാട്ടുകള്‍, സാഹചര്യത്തിനനുസരിച്ച് വരുന്ന ശബ്ദങ്ങള്‍ എന്നിവ മാത്രമാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments