Webdunia - Bharat's app for daily news and videos

Install App

മകള്‍ക്കൊപ്പം സമയം ചെലവഴിക്കണം, സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് രണ്‍ബീര്‍ കപൂര്‍

കെ ആര്‍ അനൂപ്
ശനി, 11 നവം‌ബര്‍ 2023 (09:21 IST)
മലയാളികളുടെയും പ്രിയപ്പെട്ട താര ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവര്‍ക്കും റാഹ എന്ന പെണ്‍കുഞ്ഞ് പിറന്നത് കഴിഞ്ഞ വര്‍ഷമാണ്. അടുത്തിടെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ താരങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി സിമിയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താനെന്ന് പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍.
 
സും സെക്ഷന്‍ വഴി ആരാധകരോട് സംസാരിക്കുകയായിരുന്നു രണ്‍ബീര്‍. അനിമല്‍, ബ്രഹ്‌മാസ്ത്ര 2 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മറ്റൊരു ചിത്രവും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.
 
'ഞാനൊരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. അഞ്ചാറുമാസം വീട്ടിലുണ്ടാകും. ഇത് എപ്പോഴും എന്റെ പ്ലാനിങ്ങില്‍ ഉണ്ടായിരുന്നു. കാരണം രാഹ ജനിച്ചപ്പോള്‍ ഞാന്‍ അനിമലിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു. അവള്‍ക്ക് സമയം നല്‍കാന്‍ അന്ന് കഴിഞ്ഞില്ല. എനിക്ക് അന്ന് ലീവ് എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവള്‍ വളരെ എക്‌സ്പ്രസിവ് ആണ്. ആളുകളെ തിരിച്ചറിയുന്നു. പാ മാ എന്നൊക്കെ സംസാരിക്കാന്‍ ശ്രമിക്കുന്നു. ഇതൊരു മനോഹരമായ സമയമാണ്'- എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments