Webdunia - Bharat's app for daily news and videos

Install App

ഒരു കാപ്പി കഴിഞ്ഞാല്‍ അടുത്ത കാപ്പി, കൃത്യമായി ഭക്ഷണം കഴിച്ചിരുന്നില്ല; ആര്യന് ജാമ്യം കിട്ടയെന്നറിഞ്ഞപ്പോള്‍ ഷാരൂഖ് ഖാന്‍ കരഞ്ഞു

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (13:30 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ ഓര്‍ത്ത് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ കടുത്ത വിഷമത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 
 
ഷാരൂഖ് ഖാന്‍ നേരാവണ്ണം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഉറക്കം വരെ കുറവായിരുന്നു. ഒരു കാപ്പി കഴിഞ്ഞാല്‍ അടുത്ത കാപ്പി. ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. മകന്‍ ജയിലില്‍ ആയതിനാല്‍ അദ്ദേഹത്തിനു വലിയ ഹൃദയവേദനയുണ്ടായിരുന്നെന്നും മുകുള്‍ റോഹ്തഗി പറഞ്ഞു. ലീഗല്‍ ടീമിനെ സഹായിക്കുകയായിരുന്നു ഈ ദിവസങ്ങളില്‍ ഷാരൂഖ് ഖാന്‍ ചെയ്തിരുന്നത്. മകന് ജാമ്യം കിട്ടാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിലായിരുന്നു ശ്രദ്ധ മുഴുവന്‍. സിനിമാ തിരക്കുകളെല്ലാം ഈ ദിവസങ്ങളില്‍ മാറ്റിവച്ചു. ആര്യന് ജാമ്യം കിട്ടിയപ്പോള്‍ സന്തോഷംകൊണ്ട് ഷാരൂഖ് ഖാന്‍ കരഞ്ഞെന്നും മുകുള്‍ റോഹ്തഗി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

അടുത്ത ലേഖനം
Show comments