സില്‍ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയാമോ?

Webdunia
ശനി, 3 ജൂലൈ 2021 (13:39 IST)
ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കിമറിച്ച മാദക നടിയായിരുന്നു സില്‍ക് സ്മിത. ഗ്ലാമറസ് കഥാപാത്രങ്ങളിലൂടെ സില്‍ക് സ്മിത നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. സില്‍ക് സ്മിതയുടെ ആദ്യ നായകന്‍ ആരാണെന്ന് അറിയുമോ? മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സില്‍ക് സ്മിതയുടെ ആദ്യ നായകന്‍. 
 
1979 ല്‍ പുറത്തിറങ്ങിയ ഇണയെ തേടിയാണ് സില്‍ക് സ്മിതയുടെ ആദ്യ ചിത്രം. ആന്റണി ഈസ്റ്റ്മാനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ജോണ്‍ പോള്‍ പുതുശേരിയുടേതായിരുന്നു തിരക്കഥ. സില്‍ക് സ്മിത നായികയായി എത്തിയ ഇണയെ തേടി എന്ന സിനിമയില്‍ മലയാളികള്‍ക്ക് സുപരിചിതനായ കലാശാല ബാബുവാണ് നായകനായി അഭിനയിച്ചത്. നാടക നടനായിരുന്ന കലാശാല ബാബു ശ്രീമുരുകന്‍, യുദ്ധകാണ്ഡം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ഇണയെ തേടി എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ നായക വേഷത്തില്‍ എത്തുന്നത്. വലിയ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ഇണയെ തേടി ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു; ജന്മു- കശ്മീര്‍ എംപിക്കെതിരെ കേസ്

ഇറാനെതിരെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കി; സ്‌പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും അവസാനിപ്പിച്ച് ട്രംപ്

അന്തര്‍വാഹിനി ഉള്‍പ്പെടെ ഇറാനിലെ 17 കപ്പലുകള്‍ തകര്‍ത്തു, ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചു: യുഎസ് സൈന്യം

ദുബായില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം, യുദ്ധം അഞ്ചാം ദിനത്തിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

സാമ്രാജ്യത്വത്തിനെതിരെ ഇറാന്റെ ഇരുട്ടടി; ദുബായിലെ യുഎസ് കോൺസുലേറ്റിൽ ഡ്രോൺ ആക്രമണം

അടുത്ത ലേഖനം
Show comments