Webdunia - Bharat's app for daily news and videos

Install App

ബൈലവൻ രംഗനാഥൻ തന്നെ പറ്റി മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, പിന്നിൽ ധനുഷും വെങ്കട് പ്രഭുവും! ആരോപണവുമായി സുചിത്ര

Webdunia
വെള്ളി, 10 ജൂണ്‍ 2022 (19:00 IST)
നടനും യൂട്യൂബറുമായ ബൈലവൻ രംഗനാഥനെതിരെ പോലീസിൽ പരാതി നൽകി ഗായിക സുചിത്ര. യൂട്യൂബ് ചാനൽ വഴി തന്നെപ്പറ്റി ഇയാൾ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് സുചിത്രയുടെ പരാതി. ഇതിന് പിന്നിൽ ധനുഷ്,സംവിധായകൻ വെങ്കട് പ്രഭു, മുൻ ഭർത്താവും നടനുമായ കാർത്തിക് കുമാറുമാണെന്നുമാണ് സുചിത്രയുടെ ആരോപണം.
 
താൻ ഒരു മയക്കുമരുന്ന് ഉപയോഗിക്കുന്നവളാണെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവളാണെന്നുമാണ് ഇയാൾ പ്രചരിപ്പിച്ചത്. സിനിമയിൽ അവസരങ്ങൾക്കായി കിടക്ക പങ്കുവെയ്ക്കാൻ മടിക്കാത്ത വ്യക്തിയാണെന്നും ഇയാൾ പറയുന്നു. ഇയാളെ വിളിച്ചപ്പോൾ മുൻ ഭർത്താവായ കാർത്തിക് കുമാറിന്റെ അഭിമുഖത്തിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നാണ് ഇയാൾ പറഞ്ഞതെന്നും സുചിത്ര പറയുന്നു.
 
ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്ന്  താൻ കരുതുന്നതായും പരാതിയിൽ സുചിത്ര പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്റെ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്ത് വിവാദമുണ്ടാക്കിയവർ തന്നെയാണ് ഇപ്പോൾ ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും സുചിത്ര പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments