Webdunia - Bharat's app for daily news and videos

Install App

ബിജെപി വിട്ട് എങ്ങോട്ടുമില്ല, നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നൽകുമെന്ന് സുരേഷ് ഗോപി

Webdunia
ചൊവ്വ, 21 ജൂണ്‍ 2022 (14:28 IST)
ബിജെപി സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി സുരേഷ് ഗോപി. വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ജെപി നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ തുടരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
 
വീണ്ടും രാജ്യസഭാ സീറ്റ് നൽകാത്തതിനെ തുടർന്ന് സുരേഷ് ഗോപി പാർട്ടി വിടുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. ഈ അഭ്യൂഹങ്ങളാണ് സുരേഷ് ഗോപി തള്ളികളഞ്ഞത്. ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ അതെന്തിനായിരുന്നുവെന്ന് ചോദിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
 
അതേസമയം സുരേഷ് ഗോപിയെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ സുരേഷ് ഗോപി തൻ്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃശൂരിനേക്കാൾ തിരുവനന്തപുരതായിരിക്കും വിജയസാധ്യത കൂടുതലെന്ന അഭിപ്രായങ്ങൾ സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

അടുത്ത ലേഖനം
Show comments