Webdunia - Bharat's app for daily news and videos

Install App

'വെളിപാടിന്റെ പുസ്തകം' പരാജയപ്പെട്ടപ്പോള്‍ ഭയമായി: ലാല്‍ജോസ്

കെ ആര്‍ അനൂപ്
ബുധന്‍, 24 ഓഗസ്റ്റ് 2022 (10:21 IST)
'വെളിപാടിന്റെ പുസ്തകം' എന്നൊരു ചിത്രത്തില്‍ മാത്രമേ മോഹന്‍ലാല്‍ ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളൂ. 'ഒടിയന്‍' ചെയ്യുന്നതിനു മുമ്പ് ചെയ്ത സിനിമയാണ് വെളിപാടിന്റെ പുസ്തകം.ഈ സിനിമ പെട്ടെന്ന് ചെയ്യേണ്ടിവന്ന പ്രോജക്ട് ആയിരുന്നുവെന്നും തിരക്ക് കൂട്ടാതെ 'ഒടിയന്‍' കഴിഞ്ഞിട്ട് വെളിപാടിന്റെ പുസ്തകം ചെയ്യാം എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേനെയെന്നാണ് ലാല്‍ജോസ് മുമ്പ് പറഞ്ഞിരുന്നു. 
 
വെളിപാടിന്റെ പുസ്തകത്തിന്റെ കഥ ഇന്റര്‍നാഷണല്‍ എന്ന് തന്നെയാണെന്ന് ലാല്‍ ജോസ്.പക്ഷെ അത് എക്സിക്യൂട്ട് ചെയ്തതില്‍ തനിക്ക് പാളിപ്പോയെന്ന് അദ്ദേഹം പറയുന്നു. ചിത്രം പരാജയപ്പെട്ടപ്പോള്‍ തനിക്ക് ഭയം ആയെന്നും മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി അയാലും അവരുടെ സമയം ഒരു സിനിമയെടുത്ത് കളഞ്ഞതായി സ്വയം തോന്നാന്‍ പാടില്ല എന്നും ലാല്‍ ജോസ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
2017 ഓഗസ്റ്റ് 31ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ അനൂപ് മേനോന്‍, അന്ന രേഷ്മ രാജന്‍, ശരത് കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments