Webdunia - Bharat's app for daily news and videos

Install App

ഒരേ സമയം പല സിനിമയ്ക്ക് ഡേറ്റ് കൊടുക്കുന്നു, സെറ്റിൽ സമയത്ത് എത്തുന്നില്ല: ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഇങ്ങനെ

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2023 (20:18 IST)
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കേണ്ടതില്ലെന്ന് കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ തീരുമാനം. അമ്മ, ഫെഫ്ക,പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് താരങ്ങളുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിൻ്റെ ഭാഗമായാണ് നടപടിയെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.
 
ശ്രീനാഥ് ഭാസി ഒരേസമയം പല നിർമാതാക്കൾക്കും ഡേറ്റ് കൊടുക്കുന്നു. കൃത്യസമയത്ത് എത്താതിരിക്കുന്നു. ഒരു സിനിമയുടെ സൈറ്റിൽ നിന്നും ഭാസിയെ വിളിച്ച് ചോദിച്ചപ്പോൾ താൻ ഇപ്പോൾ ലണ്ടനിൽ ആണെന്നായിരുന്നു താരത്തീൻ്റെ മറുപടി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി കരാറിൽ ഒപ്പിടില്ലെന്നും തന്നെ കുരുക്കാൻ വേണ്ടിയാണിതെന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്. താൻ ഏത് സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്ന് പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments