രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി

ശ്രീനു എസ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (19:35 IST)
രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി. എന്നാല്‍ നിലവില്‍ റഷ്യയിലുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയായി കാണുന്നതെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്. 
 
എന്നാല്‍ വാക്‌സിന്‍ ആവശ്യമായ ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ശാസ്ത്രലോകം പറയുന്നത്. ലോകത്ത് 200ഓളം കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. ഇതില്‍ പലതും അവസാനഘട്ടത്തിലുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ ദിവസവും കഴിക്കാവുന്ന അഞ്ച് ലളിതമായ ഭക്ഷണങ്ങള്‍

പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? വെറും 2 മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ മിലിട്ടറി സ്ലീപ്പ് രീതി പരീക്ഷിച്ചു നോക്കൂ

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

അടുത്ത ലേഖനം
Show comments