രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി

ശ്രീനു എസ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (19:35 IST)
രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് നല്‍കിത്തുടങ്ങുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രി. എന്നാല്‍ നിലവില്‍ റഷ്യയിലുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയായി കാണുന്നതെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് പേരിട്ടിരിക്കുന്നത്. 
 
എന്നാല്‍ വാക്‌സിന്‍ ആവശ്യമായ ടെസ്റ്റുകള്‍ക്ക് വിധേയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ശാസ്ത്രലോകം പറയുന്നത്. ലോകത്ത് 200ഓളം കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടക്കുകയാണ്. ഇതില്‍ പലതും അവസാനഘട്ടത്തിലുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്

മൈഗ്രെയ്‌നും തലവേദനയും ഒന്നല്ല! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments