Webdunia - Bharat's app for daily news and videos

Install App

എല്ലാവരുമൊന്ന് കരുതിയിരുന്നോ ! ഏകദിനത്തില്‍ ട്വന്റി 20 കളിച്ച് ഓസ്‌ട്രേലിയ; വാര്‍ണര്‍ക്കും ലബുഷാനെയ്ക്കും സെഞ്ചുറി

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2023 (19:11 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ട്വന്റി 20 ശൈലിയില്‍ ബാറ്റ് വീശി ഓസ്‌ട്രേലിയ. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 37 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് നേടിയിട്ടുണ്ട്. ഡേവിഡ് വാര്‍ണറും മര്‍നസ് ലബുഷാനെയും ഓസീസിന് വേണ്ടി സെഞ്ചുറി നേടി. ലബുഷാനെ 80 പന്തില്‍ നിന്ന് സെഞ്ചുറിയുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഡേവിഡ് വാര്‍ണര്‍ 93 പന്തില്‍ നിന്ന് 106 റണ്‍സുമായി പുറത്തായി. 
 
11.5 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 109 ആയിരുന്നു. ഓപ്പണര്‍ ട്രാവിസ് ഹെഡ് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. 36 പന്തില്‍ നിന്ന് ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 64 റണ്‍സാണ് ഹെഡ് നേടിയത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-0 ത്തിന് ലീഡ് ചെയ്യുകയാണ് ഓസീസ് ഇപ്പോള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യ ഒരു അധിക ബൗളറെ ചേർക്കണം, നിർദേശവുമായി അജിങ്ക്യ രഹാനെ

WCL 2025: ഇന്ത്യയെ നയിക്കുന്നത് യുവരാജ്, പാക്കിസ്ഥാന്‍ നായകന്‍ അഫ്രീദി; വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ഇന്നുമുതല്‍

കീപ്പിംഗ് ചെയ്യാനായിട്ടില്ല, നാലാം ടെസ്റ്റിൽ പന്തിന് പകരം ജുറലിന് അവസരമൊരുങ്ങുന്നു?

നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

രാജസ്ഥാൻ തരുന്നത് പുളിങ്കുരുവാണോ?, ഗ്ലോബൽ സൂപ്പർ ലീഗിൽ ഒരോവറിൽ 5 സിക്സറുമായി ഷിമ്രോൺ ഹെറ്റ്മെയർ

അടുത്ത ലേഖനം
Show comments