Webdunia - Bharat's app for daily news and videos

Install App

ഗൌണ്ടില്‍ പൊട്ടിത്തെറി; കാര്‍ത്തിക്കും പാണ്ഡ്യയും ക്രീസില്‍ നേര്‍ക്കുനേര്‍ - ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ

ഗൌണ്ടില്‍ പൊട്ടിത്തെറി; കാര്‍ത്തിക്കും പാണ്ഡ്യയും ക്രീസില്‍ നേര്‍ക്കുനേര്‍ - ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ

Webdunia
വ്യാഴം, 26 ജൂലൈ 2018 (14:36 IST)
ക്രീസില്‍ തര്‍ക്കവുമായി ദിനേശ് കാര്‍ത്തിക്കും ഹാര്‍ദ്ദിക് പണ്ഡ്യയും വീണ്ടും. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന ത്രിദിന പരിശീലന മത്സരത്തിനിടെയാണ് ഇരുവര്‍ക്കും പരസ്യമായി ഏറ്റുമുട്ടിയത്.

മത്സരത്തിന്റെ ആദ്യദിനമായിരുന്നു സംഭവം. സ്‌ക്വയര്‍ ലെഗിലേക്ക് ഷോട്ട് എടുത്തശേഷം സിംഗിളിനായി പാണ്ഡ്യ ക്രീസ് വീട്ടിറങ്ങിയെങ്കിലും കാര്‍ത്തിക്ക് മടിച്ചു നിന്നതാണ് പ്രശ്‌നത്തിനു കാരണം.

മനസില്ലാ മനസോടെ ഓടിയെ കാര്‍ത്തിക്കിനെതിരെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് പാണ്ഡ്യ തര്‍ക്കിക്കുകയും അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇത്യന്‍ താരങ്ങളുടെ തര്‍ക്കം ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments