Webdunia - Bharat's app for daily news and videos

Install App

ലോകകപ്പില്‍ ഭയക്കേണ്ടത് ഇംഗ്ലണ്ടിനെ മാത്രമല്ല; ആര്‍ക്കെതിരെ ജാഗ്രതയോടെ കളിക്കണം ? - സ്‌റ്റീവോ പറയുന്നു

Webdunia
തിങ്കള്‍, 20 മെയ് 2019 (17:57 IST)
ഏകദിന ലോകകപ്പില്‍ എല്ലാ ടീമുകളും ഓസ്‌ട്രേലിയയെ ഭയപ്പെടണമെന്ന് മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് വോ. ഓസീസ് ടീമിന്റെ കരുത്ത് എല്ലാവര്‍ക്കുമറിയാം. ജാഗ്രതയോടെ വേണം എതിരാളികള്‍ ഇത്തവണ അവരെ നേരിടാനെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ട് മാസക്കാലം നല്ല നാളുകളായിരുന്നില്ല ഓസ്‌ട്രേലിയന്‍ ടീമിന്. എന്നാല്‍ ആ സമയം ഇപ്പോള്‍ മാറി. മികച്ച താരങ്ങളായ സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും വിലക്കിന് ശേഷം തിരിച്ചെത്തിയതോടെ ടീം അതിശക്തമായെന്നും സ്‌റ്റീവ് വോ കൂട്ടിച്ചേര്‍ത്തു.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന്  ഒരു വര്‍ഷം വിലക്ക് നേരിട്ട സ്‌മിത്തും വാര്‍ണറും കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് ലോകകപ്പിലേത്. ഐ പി എല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments