Webdunia - Bharat's app for daily news and videos

Install App

ആക്രമിച്ചു കളിച്ചിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ റണ്‍സ് നേടിയേനെ, അടുത്ത തവണയെങ്കിലും ശരിയാക്കുമെന്ന് വിശ്വസിക്കുന്നു; രാഹുലിന്റെ സമീപനത്തെ കുറിച്ച് ഹര്‍ഭജന്‍

Webdunia
വെള്ളി, 10 ഫെബ്രുവരി 2023 (10:53 IST)
നാഗ്പൂര്‍ ടെസ്റ്റില്‍ വെറും 20 റണ്‍സെടുത്താണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായത്. ഒരുവശത്ത് രോഹിത് ശര്‍മ ആക്രമിച്ചു കളിക്കുമ്പോഴാണ് രാഹുല്‍ മെല്ലെപ്പോക്ക് നടത്തിയത്. രാഹുലിന്റെ ഇന്നിങ്‌സിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ആക്രമിച്ചു കളിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി റണ്‍സ് നേടുമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് പറഞ്ഞു. 
 
' റണ്‍സ് നേടാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ രാഹുല്‍ നിരാശനാകും. ആക്രമണ ശൈലിയില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടുമായിരുന്നു എന്നാണ് വിശ്വാസം. രണ്ടാം ഇന്നിങ്‌സില്‍ അവസരം ലഭിക്കുകയാണെങ്കില്‍ സ്വന്തം ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും രാഹുല്‍ കുറച്ചധികം റണ്‍സ് നേടുമെന്ന് ഞാന്‍ കരുതുന്നു,' ഹര്‍ഭജന്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments