Webdunia - Bharat's app for daily news and videos

Install App

പുതിയ നേട്ടവുമായി ഹര്‍മന്‍പ്രീത് കൗർ‍; നൂറ് അന്താരാഷ്ട്ര ടി 20 മത്സരങ്ങൾ

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോഹ്ലിക്കും ധോണിക്കും രോഹിത്തിനുമൊക്കെ മുമ്പെയാണ് ഈ നേട്ടം വനിതാ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

എസ് ഹർഷ
ശനി, 5 ഒക്‌ടോബര്‍ 2019 (10:44 IST)
ടി 20 മത്സരങ്ങളില്‍ പുതിയ നേട്ടവുമായി ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗർ. ഇന്ത്യന്‍ ടീമിനുവേണ്ടി 100 അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറിയിരിക്കുകയാണ് ഹര്‍മ്മന്‍ പ്രീത് ഇപ്പോള്‍. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോഹ്ലിക്കും ധോണിക്കും രോഹിത്തിനുമൊക്കെ മുമ്പെയാണ് ഈ നേട്ടം വനിതാ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
 
2009ല്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച താരം അതെ വര്‍ഷം ടി20 ക്രിക്കറ്റിലും അരങ്ങേറി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മല്‍സരത്തിലൂടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. പാകിസ്ഥാന്റെ ഷൊയ്ബ് മാലിക്, എല്ലിസ് പെറി, സൂസി ബെയ്റ്റ്‌സ് എന്നിവരാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല

Asia Cup 2025, India Squad: ശ്രേയസ് അയ്യര്‍ തിരിച്ചെത്തും, സഞ്ജുവിനായി ഓപ്പണിങ് സ്ലോട്ട്; ഏഷ്യാ കപ്പിനുള്ള സാധ്യത സ്‌ക്വാഡ്

Sanju Samson: 'അവനാണ് ഞങ്ങളുടെ കുന്തമുന, ആര്‍ക്കും വിട്ടുതരില്ല'; സഞ്ജു രാജസ്ഥാനില്‍ തുടരും, നിര്‍ണായകമായത് ദ്രാവിഡിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments