Webdunia - Bharat's app for daily news and videos

Install App

താന്‍ നേരിട്ടത് കത്തുവ പെൺകുട്ടി നേരിട്ട രീതിയിലുള്ള പീഡനം, ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതി; ഹസിന്‍

താന്‍ നേരിട്ടത് കത്തുവ പെൺകുട്ടി നേരിട്ട രീതിയിലുള്ള പീഡനം, ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതി; ഹസിന്‍

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (18:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്.

ജമ്മു കശ്‌മീരിലെ കത്തുവയയിലെ എട്ടു വയസുകാരിക്ക് നേരിടേണ്ടിവന്ന സമാനമായ പീഡനമാണ് താനും നേരിട്ടത്. തന്നെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി കാട്ടിനുള്ളില്‍ ഉപേക്ഷിക്കാനായിരുന്നു ഷമിയുടെ പദ്ധതിയെന്നും ഹസിന്‍ വ്യക്തമാക്കി.

കത്തുവ പെൺകുട്ടിയുമായി തനിക്കുള്ള ഏക വ്യത്യാസം താന്‍ കൊല്ലപ്പെട്ടില്ല എന്നതാണ്. തന്നെ കാട്ടില്‍ കൊണ്ടുപോയി കൊല്ലാന്‍ പദ്ധതിയിട്ടത് ഷമിയും കുടുംബവുമായിരുന്നു. ഇവര്‍ക്കൊപ്പം ഷമിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും ഹസിന്‍ അരോപിച്ചു.

കത്തുവ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധപരിപാടിക്കിടെയാണ് ഹസിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊന്നവര്‍ ശിക്ഷിക്കപ്പെടണം. എന്റെ അനുഭവവുമായി ഏറെ സാമ്യമുള്ള സംഭവമാണിതെന്നും അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

അടുത്ത ലേഖനം
Show comments