Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെ അടിച്ചുനിരപ്പാക്കിയ പ്രകടനം, ടെസ്റ്റ് റാങ്കിംഗിൽ നേട്ടം കൊയ്ത് ജയ്സ്വാൾ

അഭിറാം മനോഹർ
ബുധന്‍, 21 ഫെബ്രുവരി 2024 (20:02 IST)
ഇംഗ്ലണ്ടിനെതിരെ നേടിയ തുടര്‍ച്ചയായ രണ്ട് ഇരട്ടസെഞ്ചുറി പ്രകടനങ്ങള്‍ക്ക് പിന്നാലെ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാള്‍. 14 സ്ഥാനങ്ങള്‍ മുന്നേറി റാങ്കിംഗില്‍ 15മത് സ്ഥാനത്തിലാണ് ഇന്ത്യന്‍ യുവതാരം. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി 2 ടെസ്റ്റ് മത്സരങ്ങളില്‍ ഇരട്ടസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് ജയ്‌സ്വാള്‍,വിനോദ് കാംബ്ലി,വിരാട് കോലി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
 
വിശാഖപട്ടണം ടെസ്റ്റില്‍ 209 റണ്‍സും രാജ്‌കോട്ട് ടെസ്റ്റില്‍ പുറത്താവാതെ 219 റണ്‍സുമാണ് താരം നേടിയത്. രാജ്‌കോട്ട് ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ചായ രവീന്ദ്ര ജഡേജ ബാറ്റിംഗ് റാങ്കിംഗില്‍ 41ല്‍ നിന്നും 34മത് റാങ്കിംഗിലെത്തി. രാജ്‌കോട്ട് ടെസ്റ്റിലെ സെഞ്ചുറി പ്രകടനമാണ് ജഡേജയ്ക്ക് തുണയായത്. അതേസമയം ടെസ്റ്റില്‍ 500 വിക്കറ്റ് തികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ബൗളിംഗില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയാണ് ഒന്നം റാങ്കിംഗിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

അടുത്ത ലേഖനം
Show comments