Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയും രഹാനെയും ക്രീസിൽ; ഓസിസിനെതിരെ ഇന്ത്യ താളം കണ്ടെത്തുന്നു

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (16:25 IST)
പെർത്ത്: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംസിൽ ഇന്ത്യ തകർച്ചയിൽനിന്നും കരകയറുന്നു. 82 റൺസുമായി കോഹ്‌ലിയും 51 റൺസുമായി അജിൻ‌ക്യ രഹാനെയുമാണ് ക്രീസിൽ. ഓസിസ് നിരയിൽ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്തയുടെ മുന്നേത്തെ സാവധനാനത്തിലാക്കിയത്. 
 
ഇന്നിംഗ്സ് സ്കോറായ 366നൊപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 154 റൺസ് കണ്ടെത്തണം. ഒൻപത് ബൌണ്ടറികൾ പായിച്ചാണ് കോഹ്‌ലി 82 റൺസ് നേടിയത്. നാലു ഫോറുകളും ഒരു സിക്സറും പായിച്ച് രഹാനെ മികച്ച പിന്തുണ നൽകിയതോടെയാണ് തകർച്ചയിൽനിന്നും വേഗത്തിൽ കരകയറാൻ ടീം ഇന്ത്യയെ സഹായിച്ചത്.
 
ഇന്ത്യ സ്കോർബോഡിൽ 8 റൺസ് മാത്രം കണ്ടെത്തിയ സമയത്താണ് വിജയ്‌യും കെ എൽ രാഹുലുമാണ് പുറത്തായത്. പിന്നിട് പൂജരയും കോഹ്‌ലിയും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തതോടെയാണ് കളിയിൽ താളം കണ്ടെത്താനായത്.  സ്റ്റാർക്ക് പൂജാരയെ കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

Australia vs South Africa, WTC Final 2025: കൊടുങ്കാറ്റായി റബാദ; ഓസ്‌ട്രേലിയയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടം

അടുത്ത ലേഖനം
Show comments