Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം ! ലേലം നിയന്ത്രിക്കുന്നത് വനിത, മല്ലിക സാഗര്‍ ആരെന്നോ?

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (13:51 IST)
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി താരലേലം നിയന്ത്രിച്ച് വനിത ഓക്ഷണര്‍. പ്രൊ കബഡി ലീഗ്, വിമന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകളുടെ താരലേലം നിയന്ത്രിച്ച മുംബൈ സ്വദേശിനി മല്ലിക സാഗറാണ് ഇന്നത്തെ ഐപിഎല്‍ താരലേലം നിയന്ത്രിക്കുന്നത്. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമാസിലും താരലേലം തത്സമയം കാണാം.
 
ഹിസ്റ്ററി ഓഫ് ആര്‍ട്ടില്‍ അമേരിക്കയില്‍ നിന്ന് ബിരുദം നേടിയ മല്ലിക സാഗറിന് മുംബൈയില്‍ സ്വന്തമായി ഓക്ഷന്‍ ഹൗസുണ്ട്. 48 വയസ്സുകാരിയായ മല്ലിക വളരെ പ്രസരിപ്പോടെയാണ് മണിക്കൂറുകളോളം ഓക്ഷന്‍ ടേബിളില്‍ നില്‍ക്കാറുള്ളത്. 
 
വിന്‍ഡീസ് ക്രിക്കറ്റര്‍ റോവ്മന്‍ പവലില്‍ നിന്നാണ് ഇത്തവണ താരലേലം ആരംഭിച്ചിരിക്കുന്നത്. ഒരു കോടി അടിസ്ഥാന വിലയില്‍ താരലേലത്തിലേക്ക് എത്തിയ പവലിനെ ഏഴ് കോടി 40 ലക്ഷത്തിനു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments