Webdunia - Bharat's app for daily news and videos

Install App

കൊൽക്കത്തയെ എറിഞ്ഞ് വീഴ്ത്തി മുംബൈ

കൊൽക്കത്തയ്ക്കെതിരെ മുംബൈയ്ക്ക് 102 റൺസ് ജയം

Webdunia
വ്യാഴം, 10 മെയ് 2018 (08:56 IST)
കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ ജയം. 102 റണ്‍സിനാണ് മുംബൈ ജയം സ്വന്തമാക്കിയത്.  തുടര്‍ച്ചയായ മുംബൈയുടെ മൂന്നാം ജയമാണിത്. മുംബൈ ഉയര്‍ത്തിയ 211 എന്ന സ്‌കോര്‍ ലക്ഷ്യം വെച്ചിറങ്ങിയ കൊൽക്കത്തയ്ക്ക് പക്ഷേ 108ൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
 
മുംബൈ ബോളര്‍മാര്‍ക്കു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍. മുംബൈയുടെ ബൌളർമാർ കൊൽക്കത്തയിലെ ഓരോരുത്തരേയും എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. 21 റണ്‍സെടുത്ത ക്രിസ് ലിനും നിതീഷ് റണയുമാണ് കൊല്‍ക്കയുടെ ടോപ്സ്കോററ്‍മാര്‍.
 
മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടും  മഗ്ലെനന്‍, മാര്‍ക്കണ്ഡെ, ഭുംറ, കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും അവസാന ഓവറില്‍ ആഞ്ഞടിച്ച കട്ടിംഗിന്റെയും മികവിലാണ് മുംബൈ കൂറ്റന്‍സ്‌കോര്‍ സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ 2 ഓവറിൽ അഭിഷേകിന് പുറത്താക്കു, ഇന്ത്യ പേടിക്കും, പാക് ബൗളർമാരെ ഉപദേശിച്ച് അക്തർ

India vs Pakistan: ഞങ്ങളൊരു പ്രത്യേക ടീമാണ്, ഏത് ടീമിനെയും തോൽപ്പിക്കും, ഇന്ത്യയെ ഫൈനലിൽ നേരിടാൻ തയാർ: സൽമാൻ ആഘ

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചിഴയ്ക്കരുത്, സൂര്യകുമാറിന്റെ പഹല്‍ഗാം പരാമര്‍ശത്തിന് താക്കീത്, റൗഫും ഫര്‍ഹാനും ഇന്ന് ഹാജരാകും

ആദ്യ റൺ പൂർത്തിയാക്കും മുൻപ് അടുത്ത റണ്ണിനോടി പാക് താരം,മണ്ടനാണോ?, നിർത്തിപൊരിച്ച് ആരാധകർ

Haris Rauf: ഫൈനലിൽ ഇന്ത്യയെ വെറുതെ വിടരുത്, ഫാരിസ് റൗഫിനോട് വികാരാധീനനായി പാക് ആരാധകൻ

അടുത്ത ലേഖനം
Show comments