Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ സെമിയിൽ എത്താൻ വെറും 30 ശതമാനം മാത്രം സാധ്യത : കപിൽദേവ്

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:43 IST)
ലോകകപ്പ് കിരീടത്തിൽ കുറഞ്ഞതൊന്ന് കൊണ്ടും തൃപ്തിയാകില്ലെന്ന വാശിയിലാണ് ഇക്കുറി ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്നത്. ഓസീസ് മണ്ണിൽ ഇന്ത്യ ലോകകിരീടത്തിനായി മത്സരിക്കുമ്പോൾ ലോകകപ്പിലെ ഇന്ത്യൻ സാധ്യതകളെ വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ നായകനായ കപിൽദേവ്.
 
മറ്റെന്തിനേക്കാളും കളി വിജയിപ്പിക്കാൻ ആവശ്യം ഓൾറൗണ്ടർമാരുടെ സാന്നിധ്യമെന്ന് കപിൽ ദേവ് പറയുന്നു. ഇന്ത്യയ്ക്ക് ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം കരുത്ത് നൽകും. ടി20യിൽ ഒരു കളിയിൽ ജയിക്കുന്ന ടീം അടുത്ത കളിയിൽ തോൽക്കാം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ലോകകപ്പ് സാധ്യത പറയുക പ്രയാസമാണ്. ഇന്ത്യ അവസാന നാലിൽ എത്തുമോ എന്നതാണ് എൻ്റെ ചിന്ത. എൻ്റെ കാഴ്ചയിൽ ഇന്ത്യൻ ടീം അവസാന നാലിലെത്താൻ 30 ശതമാനം സാധ്യതയാണുള്ളത്. കപിൽദേവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments