Webdunia - Bharat's app for daily news and videos

Install App

'അയ്യോ, എനിക്കാണോ മാന്‍ ഓഫ് ദി മാച്ച്? അവനല്ലേ നന്നായി കളിച്ചത്'; ഞെട്ടി രാഹുല്‍

തന്റെ പേര് വിളിക്കുന്നത് കേട്ട് രാഹുല്‍ തന്നെ ഞെട്ടിപ്പോയി

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (13:12 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ച കെ.എല്‍.രാഹുല്‍ വലിയ ഞെട്ടലിലാണ്. എന്തുകൊണ്ട് തനിക്ക് മാന്‍ ഓഫ് ദി മാച്ച് കിട്ടിയെന്നാണ് രാഹുലിന്റെ ചോദ്യം. സൂര്യകുമാര്‍ യാദവ് അല്ലേ ഈ പുരസ്‌കാരത്തിനു അര്‍ഹനെന്നും രാഹുല്‍ ചോദിച്ചു. 
 
28 പന്തില്‍ 57 റണ്‍സാണ് രാഹുല്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 277.27 സ്‌ട്രൈക്ക് റേറ്റില്‍ 61 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. എന്നിട്ടും മത്സരശേഷം മാന്‍ ഓഫ് ദി മാച്ചിനായി വിളിച്ചത് രാഹുലിനെ ! തന്റെ പേര് വിളിക്കുന്നത് കേട്ട് രാഹുല്‍ തന്നെ ഞെട്ടിപ്പോയി. 
 
' എനിക്കാണ് മാന്‍ ഓഫ് ദി മാച്ച് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സൂര്യക്കാണ് ഈ പുരസ്‌കാരം ഉറപ്പായും കിട്ടേണ്ടത്. സൂര്യയാണ് കളിയുടെ ഗതി മാറ്റിയത്. മധ്യനിരയില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമെന്ന നിലയില്‍ അത് എത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് നന്നായി അറിയാം.' രാഹുല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

അടുത്ത ലേഖനം
Show comments