Webdunia - Bharat's app for daily news and videos

Install App

കെ എൽ രാഹുലിൻ്റെ പരിക്ക്, സഞ്ജുവിന് സാധ്യതകൾ തെളിയുന്നു

Webdunia
ചൊവ്വ, 2 മെയ് 2023 (19:18 IST)
ഐപിഎല്ലിൽ ആർസിബിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ലഖ്നൗ നായകൻ കെ എൽ രാഹുലിൻ്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. മത്സരത്തിൻ്റെ രണ്ടാമത്തെ ഓവറിൽ തന്നെ രാഹുൽ പരിക്കേറ്റ് ഗ്രൗണ്ടിൽ വീഴുകയായിരുന്നു. തുടർന്ന് ടീം ഫിസിയോയുടെ തോളിൽ പിടിച്ച് മുടന്തിയാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്. ഐപിഎല്ലിൽ തുടർന്നുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്നാണ് കണക്കാകുന്നത്.
 
ഏകദിന ലോകകപ്പ് ഈ വർഷം നടക്കുന്നതിനാൽ കെ എൽ രാഹുലിൻ്റെ പരിക്ക് ഏറ്റവും ഉപകാരപ്പെടുക മലയാളി താരം സഞ്ജു സാംസണാകുമെന്ന് ആരാധകർ പറയുന്നു. നാലാം നമ്പറിൽ സൂര്യകുമാർ പരാജയമായ സാഹചര്യത്തിൽ രാഹുലിന് കൂടെ പരിക്കേറ്റതിനാൽ സഞ്ജുവിന് അത് അവസരമൊരുക്കുമെന്നാണ് ആാരാധകർ പറയുന്നത്.അതേസമയം താരത്തിൻ്റെ പരിക്കിനെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്രുണാൽ പാണ്ഡ്യയാകും രാഹുലിൻ്റെ അഭാവത്തിൽ ഐപിഎല്ലിൽ ലഖ്നൗവിനെ നയിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Glenn Phillips: ഗുജറാത്തിനു തിരിച്ചടി, ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്ക് മടങ്ങി

MS Dhoni: ശരിക്കും ഈ ടീമില്‍ ധോണിയുടെ ആവശ്യമെന്താണ്? പുകഞ്ഞ് ചെന്നൈ ക്യാമ്പ്

Chennai Super Kings: തല മാറിയിട്ടും രക്ഷയില്ല; നാണംകെട്ട് ചെന്നൈ

Chennai Super Kings: ആരാധകരുടെ കണ്ണില്‍ പൊടിയിടാന്‍ ഗെയ്ക്വാദിനെ കുരുതി കൊടുത്തോ? 'ഫെയര്‍വെല്‍' നാടകം !

Virat Kohli: 'കോലി അത്ര ഹാപ്പിയല്ല'; കാര്‍ത്തിക്കിനോടു പരാതി, പാട്ടീദാറിനെ കുറിച്ചോ?

അടുത്ത ലേഖനം
Show comments