പല ടീമുകൾക്കും എന്നെ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു, എന്നാൽ എന്നിൽ വിശ്വസിച്ചത് ആർസി‌ബി മാത്രം: വിരാട് കോലി

Webdunia
വ്യാഴം, 5 മെയ് 2022 (13:00 IST)
പല ഐപിഎൽ ടീമുകൾക്കും തന്നെ സ്വന്തമാക്കാൻ അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ ഒരു ഫ്രാഞ്ചൈസിയും എന്നിൽ വിശ്വസിച്ചിരുന്നില്ലെന്നും മുൻ ആർസി‌ബി നായകൻ വിരാട് കോലി.
 
എന്തുകൊണ്ട് ആർസി‌ബിയിൽ തുടരുന്നുവെന്ന് ചോദിച്ചാൽ ആദ്യ മൂന്ന് വർഷം ഈ ഫ്രാ‌ഞ്ചൈസി എനിക്ക് നൽകിയ അവസരം എന്നിൽ അർപ്പിച്ച വിശ്വാസം എന്നിവ പ്രത്യേകതയുള്ളതാണ്. കാരണ പല ടീമുകൾക്കും എന്നെ സ്വന്തമാക്കാൻ അവസര‌മുണ്ടായിരുന്നു എന്നാൽ എന്നെ പിന്തുണയ്ക്കാൻ അവർ തയ്യാറായില്ല. ആർസി‌ബി മാത്രമാണ് പിന്തുണ ന‌ൽകിയത്. സ്റ്റാർ സ്പോർട്‌സിലെ ആർസി‌ബി ഫ്രാഞ്ചൈസി ഷോയിൽ കോലി പറഞ്ഞു.
 
താര ലേലത്തിലേക്ക് എത്താൻ പറഞ്ഞു പിന്നീട് പല ഫ്രാഞ്ചൈസികളും എന്നെ സമീപിച്ചിട്ടുണ്ട്. പിന്നെ ഞാൻ ആലോചിക്കുമ്പോൾ ഒരാൾ ഇത്ര വർഷമാണ് ജീവിക്കുന്നത്. പിന്നെ മരിക്കും. അപ്പോഴും മറ്റെല്ലാം മാറ്റമില്ലാതെ മുന്നോട്ട് പോകും. നിങ്ങൾ ഐപിഎൽ ചാമ്പ്യനാണ് ലോക ചാമ്പ്യനാണ് എന്നത് കൊണ്ട് ആരും നിങ്ങളെ അഡ്രസ് ചെയ്യില്ല. നിങ്ങളൊരു നല്ല വ്യക്തിയാണെങ്കിൽ ആളുകൾ ഇഷ്ടപ്പെടും. മോശം വ്യക്തിയെങ്കിൽ ആളുകൾ മാറി നിൽക്കും. അതാണ് ജീവിതം. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം, ചടങ്ങുകൾ ജന്മനാട്ടിൽ വെച്ചെന്ന് റിപ്പോർട്ട്

ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല, മൂന്നാമതാണ് ബാറ്റ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല, മാനസികമായി തകർന്നപ്പോൾ ഒപ്പം നിന്നത് ദൈവം: ജെമീമ റോഡ്രിഗസ്

India w vs Australia w: ഓസ്ട്രേലിയ മാത്രമല്ല, ഒരു പിടി റെക്കോർഡുകളും ഇന്ത്യയ്ക്ക് മുന്നിൽ തകർന്നു, ചരിത്രം കുറിച്ച് വനിതകൾ

Jemimah Rodrigues: : എന്റെ 50ലും 100ലും കാര്യമില്ല, ടീമിനെ വിജയിപ്പിക്കുന്നതായിരുന്നു പ്രധാനം: ജെമീമ

Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

അടുത്ത ലേഖനം
Show comments