Webdunia - Bharat's app for daily news and videos

Install App

14 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം, മറക്കാനാവുമോ ഇന്ത്യയുടെ കിരീടനേട്ടം

Webdunia
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (16:49 IST)
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം പിറന്നിട്ട് ഇന്നേയ്ക്ക് 14 വർഷം. പതിനാല് വർഷങ്ങൾക്ക് മുൻപ് ഇതേദിവസത്തിൽ മഹേന്ദ്രസിങ് ധോണിയുടെ സംഘം ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബർഗിൽ കിരീടം നേടുമ്പോൾ ഇന്ത്യയുടെ 24 വർഷങ്ങളായുള്ള ലോകകപ്പ് സ്വപ്‌നങ്ങൾക്കാണ് അറുതിയായത്.
 
ഫൈനലിൽ ഇന്ത്യയുടെ ചിരവൈരികളായ പാകിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ലോകകപ്പ് ഫൈനൽ ചരിത്രത്തിന് മുൻപ് 2007 ലോകകപ്പിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ വരവും എടുത്തുപറയേണ്ടതാണ്. 2003ലെ ലോകകപ്പ് ഫൈനൽ തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യൻ സീനിയർ താരങ്ങൾക്കാവും എന്ന സ്വപ്‌നങ്ങൾ 2007ൽ പൊലിഞ്ഞതോടെ വലിയ നാണക്കേടിലേയ്ക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments