Webdunia - Bharat's app for daily news and videos

Install App

വിൻഡീസ് ക്രിക്കറ്റിന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അടുത്ത തലമുറയെ നയിക്കുന്നത് അവൻ: പൊള്ളാർഡ്

Webdunia
തിങ്കള്‍, 24 മെയ് 2021 (16:43 IST)
1975 മുതൽ നീണ്ട 12 വർഷക്കാലം ക്രിക്കറ്റിന്റെ അടക്കി ഭരിച്ചത് വിൻഡീസ് കളിക്കാരായിരുന്നു. പിന്നീട് പഴയ പ്രതാപത്തിന്റെ നിഴലിലേയ്ക്ക് വിൻഡീസ് പോയെങ്കിലും ഇപ്പോഴും ഒരു ടൂർണമെന്റിൽ ഏതൊരു ടീമിനും വെല്ലുവിളി ഉയർത്തുന്ന ടീം തന്നെയാണ് കരീബിയൻ പട.
 
ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള താരം ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് സൂപ്പർ താരമായ കിറോൺ പൊള്ളാർഡ്.യുവതാരം ഷിമ്രോണ്‍ ഹെറ്റ്മെയറിലാണ് ഇനി വിന്‍ഡീസ് ക്രിക്കറ്റിന്‍റെ പ്രതീക്ഷയെന്നും അടുത്ത തലമുറയെയും ടീമിനെയും മുന്നോട്ട് നയിക്കാൻ ഹെറ്റ്‌മേയറിനാകുമെന്നും പൊള്ളാർഡ് പറഞ്ഞു.
 
ഞങ്ങള്‍ക്കെല്ലാം ഹെറ്റിയെ ഏറെ ഇഷ്ടമാണ്. പ്രതിഭാധനനായ യുവതാരമാണയാള്‍. ഞങ്ങള്‍ക്കെല്ലാ ഹൃദയബന്ധമുള്ള ഹെറ്റിക്ക് വിൻഡീസ് ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാവും എന്നാണ് കരുതുന്നത്. അവൻ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം. പൊള്ളാർഡ് പറഞ്ഞു.ഏകദിന ക്രിക്കറ്റിലും, ഐപിഎല്ലിലുംമികച്ച റെക്കോര്‍ഡുള്ള ഹെറ്റ്മെയര്‍ക്ക് ടെസ്റ്റിലും തിളങ്ങാനാവുമെന്നും ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെ പൊള്ളാർഡ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments