Webdunia - Bharat's app for daily news and videos

Install App

157 കിമീ വേഗ‌തയിൽ ഉ‌മ്രാൻ മാലിക്കിന്റെ തീയുണ്ട, എന്നാൽ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ പന്ത് ഇതല്ല!

Webdunia
വെള്ളി, 6 മെയ് 2022 (12:48 IST)
ഐപിഎല്ലിൽ തുടർച്ചയായി തന്റെ വേഗത കൊണ്ട് അമ്പരപ്പിക്കുകയാണ് ഹൈദരാബാദിന്റെ ഉ‌മ്രാൻ മാലിക്. വേഗതയ്ക്കൊപ്പം കൃത്യതയും കൊണ്ടുവരാൻ കഴിഞ്ഞ മത്സരങ്ങളിൽ ഉ‌മ്രാന് സാധിച്ചിരുന്നെങ്കിൽ ഇന്നലെ ഉ‌മ്രാന്റെ തീയുണ്ടകളെ ബാറ്റർമാർ മൈതാനത്ത് തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്‌ച്ചയാണ് കാണാനായത്. 
 
157 കിലോ മീറ്റർ വേഗത്തിലാണ് ഇന്നലെ ഉ‌മ്രാൻ മാലിക് പന്തെറിഞ്ഞത്. പക്ഷേ ഐപിഎല്ലിലെ അതിവേഗക്കാരുടെ ലിസ്റ്റ് എടുത്താൽ അതിൽ രണ്ടാം സ്ഥാനത്ത് മാത്രമാണ് ഉ‌മ്രാൻ. 2012 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഷോൺ ടെയ്‌റ്റിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 157.71 കിലോമീറ്റർ വേഗതയിലാണ് അന്ന് ഷോൺ ടെയ്‌റ്റ് എറിഞ്ഞത്.
 
ഇന്നലെ ഉമ്രാന്‍ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്. 156.22 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഡല്ഡഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയുടെ പേരിലാണ് വേഗേറിയ മൂന്നാമത്തെ പന്തിന്‍റെ റെക്കോര്‍ഡ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments