അര്‍ഷ്ദീപ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍; ചെണ്ടയെന്ന് വിളിച്ച് പരിഹസിച്ച് സോഷ്യല്‍ മീഡിയ

Webdunia
ശനി, 28 ജനുവരി 2023 (09:29 IST)
ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ട്രോളി സോഷ്യല്‍ മീഡിയ. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ നന്നായി അടിവാങ്ങിക്കൂട്ടിയതാണ് താരത്തിനെതിരായ ട്രോളുകള്‍ക്ക് കാരണം. നാല് ഓവറില്‍ 51 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ലഭിച്ചത് ഒരു വിക്കറ്റ് മാത്രം. 
 
ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ അര്‍ഷ്ദീപ് ആണെന്നാണ് ട്രോള്‍. 30 പന്തില്‍ 59 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ ആണ് കിവീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. കോണ്‍വെ 35 പന്തില്‍ 52 റണ്‍സ് നേടിയിട്ടുണ്ട്. തൊട്ടുപിന്നില്‍ അര്‍ഷ്ദീപ് സിങ് വിട്ടുകൊടുത്ത 51 റണ്‍സാണ് ! അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 27 റണ്‍സാണ് അര്‍ഷ്ദീപ് സിങ് വിട്ടുകൊടുത്തത്. കരിയര്‍ ആരംഭിച്ച സമയത്ത് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്ന അര്‍ഷ്ദീപില്‍ നിന്നാണ് ഇങ്ങനെയൊരു മോശം പ്രകടനം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala vs Maharashtra: വന്നവരെയെല്ലാം പൂജ്യത്തിന് മടക്കി, രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ ഞെട്ടിച്ച് കേരളം, സ്വപ്നതുല്യമായ തുടക്കം

ക്ഷീണം മാറണ്ടെ, കളി കഴിഞ്ഞപ്പോൾ ഐസിട്ട നല്ല ബിയർ കിട്ടി, ഇന്ത്യക്കെതിരായ സെഞ്ചുറിപ്രകടനം വിവരിച്ച് അലീസ ഹീലി

രഞ്ജിയിൽ കൈവിട്ടത് തിരിച്ചുപിടിക്കാൻ കേരളം നാളെ ഇറങ്ങുന്നു, സഞ്ജുവും ടീമിൽ ആദ്യ മത്സരത്തിൽ എതിരാളികൾ മഹാരാഷ്ട്ര

നിങ്ങൾ കുറിച്ച് വെച്ചോളു, ഓസ്ട്രേലിയയിൽ 2 സെഞ്ചുറിയെങ്കിലും കോലി നേടും, വമ്പൻ പ്രവചനവുമായി ഹർഭജൻ

യുവതാരങ്ങളെ ചീത്ത വിളിച്ചല്ല യൂട്യൂബിൽ ആളെ കയറ്റേണ്ടത്, ഹർഷിത് റാണയെ വിമർശിച്ച ശ്രീകാന്തിനും അശ്വിനുമെതിരെ ഗംഭീർ

അടുത്ത ലേഖനം
Show comments