ഇതിപ്പൊ ഒരു മാസമല്ലേ ആയുള്ളൂ, താന്‍ ആറര വര്‍ഷമായി ലോക്ക് ഡൗണിലാണെന്ന് ശ്രീശാന്ത്

റീഷ ചെമ്രോട്ട്
വ്യാഴം, 7 മെയ് 2020 (16:58 IST)
കൊറോണ ഭീതിമൂലം രാജ്യത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ വിരസതയിലും ആശങ്കയിലുമാണ് എല്ലാവരും. എന്നാല്‍ കഴിഞ്ഞ ആറരവര്‍ഷമായി താന്‍ ലോക്ക് ഡൗണിലാണെന്ന് വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ ശ്രീശാന്ത്.
 
2013ലാണ് ഐപിഎല്‍ ഒത്തുകളിവിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐയുടെ വിലക്ക് വീഴുന്നത്. എന്നാല്‍ ബിസിസിഐയുടെ ഓംബുഡ്‌സ്മാന്‍ വിലക്കിന്റെ കാലാവധി ഏഴുവര്‍ഷമായി കുറച്ചതോടുകൂടി സെപ്റ്റംബര്‍ മുതല്‍ കളിക്കാനായി തയ്യാറെടുക്കുകയാണ് താരം. 
 
കായിക ക്ഷമത നിലനിര്‍ത്താന്‍ താന്‍ വളരെ കഷ്ടപ്പെടുന്നുണ്ടെന്നും വിലക്കേര്‍പ്പെടുത്തിയ സമയത്ത് തന്റെ പ്രായം 30 ആയിരുന്നുവെന്നും തിരിച്ചുവരുമ്പോള്‍ അതേ പ്രായത്തിന്റെ ഊര്‍ജസ്വലതയോടെ കളിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും താരം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിക വന്നതോടെ സഹോദരങ്ങൾ തമ്മിൽ അകന്നോ?, ഹാർദ്ദിക്കിൻ്റെ വിജയത്തിൽ ക്രൂണാലിന് മൗനം, സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ

മണ്ടന്മാരാണ്, വിൻഡീസിനെതിരെ തോറ്റ് ഇന്ത്യയെ പുറത്താക്കണമായിരുന്നു, ദക്ഷിണാഫ്രിക്ക അവസരം നഷ്ടമാക്കി : മൈക്കൽ വോൺ

ലോകകപ്പിൽ ഒരു സെഞ്ചുറിയെങ്കിലും അടിക്കണമെന്ന് സഞ്ജുവിനോട് പറഞ്ഞിരുന്നു, മറുപടി ഞെട്ടിച്ചെന്ന് സിതാൻഷു കോട്ടക്

ഒരുക്കാലത്തെ വെസ്റ്റിൻഡീസ് ടീം ഇങ്ങനെയായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിനെ വാഴ്ത്തി വിവ് റിച്ചാർഡ്സ്

വിരമിക്കും മുൻപ് സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീൽ

അടുത്ത ലേഖനം
Show comments