Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയക്കെതിരായ വമ്പൻ തോൽവിക്ക് പിന്നിലെ കാരണങ്ങൾ ഇവയാണ്, തുറന്ന് പറഞ്ഞ് കോലി

Webdunia
ശനി, 28 നവം‌ബര്‍ 2020 (08:16 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനമത്സരത്തിൽ ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരത്തിൽ പാർട്ട് ടൈം ബൗളറുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നാണ് ഇന്ത്യൻ നായകൻ പറയുന്നത്.
 
ടീമിൽ ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് ബൗൾ ചെയ്യാനുള്ള കായികക്ഷമത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള ബൗളര്‍മാരെ വെച്ച് ഓവറുകള്‍ പൂര്‍ത്തിയാക്കുക മാത്രമായിരുന്നു മുന്നിലുള്ള വഴി. എന്നാൽ ഓസീസിന് മാക്‌സ്‌വെല്ലിന്റെയും സ്റ്റോയിനിസിന്റെയും സേവനം ഉപയോഗിക്കാനായി കോലി പറഞ്ഞു.ഇന്ത്യ ദീര്‍ഘമായ ഇടവേളക്കുശേഷം കളിക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മത്സരമാണെന്നതും തോല്‍വിയില്‍ ഘടകമായെന്നും കോലി പറഞ്ഞു.
 
ഇക്കാലയളവിൽ ടീമംഗങ്ങൾ കൂടുതൽ കളിച്ചത് ടി20 മത്സരങ്ങളായിരുന്നു.25-26 ഓവറുകള്‍ക്ക് ശേഷം ഇന്ത്യന്‍ കളിക്കാരുടെ ശരീരഭാഷയും നല്ലതായിരുന്നില്ലെ. ഏറെ ഫീൽഡിങ് പിഴവുകൾ വരുത്തിയതും തിരിച്ചടിയായി കോലി കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയൻ ഓപ്പണിൽ സബലേങ്ക വീണു, കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി മാഡിസൻ കീസിന്

ഇനി എന്താണവൻ ചെയ്യേണ്ടത്, എത്ര റൺസടിച്ചാലും ഒഴിവാക്കും, സഞ്ജുവിനെ ഓർത്ത് സങ്കടമുണ്ടെന്ന് ഹർഭജൻ

രണ്ടാം ടി20യ്ക്ക് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, അഭിഷേക് ശർമയ്ക്ക് പരിക്ക്, കളിക്കുന്ന കാര്യം സംശയത്തിൽ

സഞ്ജുവിന്റെ വളര്‍ച്ചയില്‍ കെസിഎയ്ക്ക് അസൂയ, കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു, രക്ഷകനായത് ദ്രാവിഡ്, കടപ്പാട് വലുതെന്ന് പിതാവ്

ഐസിസിയുടെ 2024ലെ ഏകദിന ഇലവൻ, ഇന്ത്യൻ പുരുഷടീമിൽ നിന്നും ഒരാളില്ല, വനിതാ ടീമിൽ നിന്നും 2 പേർ

അടുത്ത ലേഖനം
Show comments