Webdunia - Bharat's app for daily news and videos

Install App

Women's T20 World Cup 2023: കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തുമോ? ഇനി ആവേശ പോരാട്ടങ്ങള്‍

ഫെബ്രുവരി 23 വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഓസ്‌ട്രേലിയ-ഇന്ത്യ സെമി ഫൈനല്‍ മത്സരം

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (09:49 IST)
Women's T20 World Cup Semi Final Match: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ഇനി ആവേശ പോരാട്ടങ്ങള്‍. ഫെബ്രുവരി 23, 24 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനലിലേക്ക് എത്തിയിരിക്കുന്നത് ഇംഗ്ലണ്ടും ഇന്ത്യയും. 
 
ഫെബ്രുവരി 23 വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഓസ്‌ട്രേലിയ-ഇന്ത്യ സെമി ഫൈനല്‍ മത്സരം. ഫെബ്രുവരി 24 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 6.30 നാണ് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍. സെമി ഫൈനലില്‍ ജയിക്കുന്നവര്‍ ഫെബ്രുവരി 26 ഞായറാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി ഏറ്റുമുട്ടും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് നേടിയിട്ട് മാത്രം വിവാഹമെന്ന തീരുമാനം മാറ്റി റാഷിദ് ഖാൻ, അഫ്ഗാൻ താരം വിവാഹിതനായി

Women's T20 Worldcup 2024: വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനെസില്ലാതെ അര്‍ജന്റീന ടീം, മെസ്സി നയിക്കുന്ന ടീമില്‍ നിക്കോപാസും

IPL 2025: 18 കോടിയ്ക്കുള്ള മുതലൊക്കെയുണ്ടോ, മുംബൈയിൽ തുടരണോ എന്ന് ഹാർദ്ദിക്കിന് തീരുമാനിക്കാം

ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, നേട്ടമുണ്ടാക്കി ജയ്സ്വാളും കോലിയും

അടുത്ത ലേഖനം
Show comments