Webdunia - Bharat's app for daily news and videos

Install App

ആ ഫൈനലിൽ യുവരാജാണ് ഇറങ്ങിയിരുന്നതെങ്കിൽ സെഞ്ചുറി നേടിയേനെ, ധോനി വന്നത് കണ്ടപ്പോൾ ഞെട്ടി: ഗംഭീർ

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (17:21 IST)
എം എസ് ധോനിയോട് ഗൗതം ഗംഭീറിനോടുള്ള വിരോധം ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 97 റണ്‍സുമായി തിളങ്ങിയെങ്കിലും ഫൈനല്‍ വിജയത്തിന്റെ ക്രെഡിറ്റ് 91 റണ്‍സുമായി തിളങ്ങിയ എം എസ് ധോനി കൊണ്ടുപോയതായി ഗംഭീര്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗംഭീര്‍.
 
അന്ന് ഫൈനലില്‍ അഞ്ചാം നമ്പറില്‍ ധോനിയ്ക്ക് പകരം യുവരാജ് സിംഗാണ് ഇറങ്ങിയിരുന്നതെങ്കില്‍ യുവരാജ് സെഞ്ചുറി നേടുമായിരുന്നുവെന്നാണ് ഗംഭീറിന്റെ പുതിയ പരാമര്‍ശം. ഇന്ത്യയുടെ സ്‌കോര്‍ 114 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് എം എസ് ധോനി ബാറ്റ് ചെയ്യാനിറങ്ങിയത്. ഗംഭീറിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷമാണ് എം എസ് ധോനി മടങ്ങീത്. ഗംഭീര്‍ പുറത്തായതിന് പിന്നാലെയെത്തിയ യുവരാജ് 24 പന്തില്‍ 21 റണ്‍സുമായി തിളങ്ങിയിരുന്നു.
 
ടൂര്‍ണമെന്റില്‍ ഉടനീളം മോശം പ്രകടനമായിരുന്നു നടത്തിയിരുന്നതെങ്കിലും ലെഫ്റ്റ് റൈറ്റ് കോമ്പിനേഷന്‍ തുടരാനായിട്ടായിരുന്നു മത്സരത്തില്‍ അഞ്ചാമനായി ധോനി കളത്തിലിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments