Webdunia - Bharat's app for daily news and videos

Install App

മഴയുടെ കളിയില്‍ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം വൈകുന്നു; പ്രശ്‌നമാകുന്നത് ഔട്ട് ഫീൽഡ്

Webdunia
വ്യാഴം, 13 ജൂണ്‍ 2019 (15:29 IST)
ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളില്‍ ഒന്നായ ഇന്ത്യ - ന്യൂസിലൻഡ് മത്സരത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് മഴയാണ് വില്ലനാകുന്നത്.

മഴ പെയ്തു തോർന്നെങ്കിലും ഔട്ട് ഫീൽഡിലുള്ള നനവാണ് പ്രശ്‌നം. മൂടി സൂക്ഷിച്ചിരുന്ന പിച്ച് പരിശോധിച്ച അമ്പയര്‍മാര്‍ ഗ്രൌണ്ട് ഉണങ്ങുന്നതിന് കുറച്ചുകൂടി സമയം അനുവദിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്‌ച മുതല്‍ പെയ്‌ത  കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല.

നോട്ടിംഗ്ഹാമില്‍ മഴയുടെ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷം മൂടിക്കെട്ടിയാണുള്ളത്. ഇന്ന് മഴ പെയ്യാതിരുന്നതാണ് ഏക ആശ്വാസം. കളിക്കാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ഔട്ട് ഫീൽഡ് ഉണങ്ങുന്നതിനായി കാത്തിരിക്കുന്നതെന്ന് അമ്പയര്‍മാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings vs Kolkata Knight Riders: ഞങ്ങളോ പുറത്തായി, നിങ്ങളും പുറത്താവട്ടെ; കൊല്‍ക്കത്തയ്ക്ക് പണി കൊടുത്ത് ചെന്നൈ

Rohit Sharma Announces Retirement: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പാക്കിസ്ഥാനില്‍ കളിക്കാന്‍ പേടിച്ച് വിദേശ താരങ്ങള്‍; ഒരു പ്രശ്‌നവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യാ- പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം നടക്കും

ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments