Webdunia - Bharat's app for daily news and videos

Install App

രണ്ട് ലോകോത്തര ലെഗ് സ്പിന്നർമാർ പന്തെറിയുമ്പോൾ ജയം എളുപ്പമല്ല: വില്യംസൺ

Webdunia
ശനി, 7 നവം‌ബര്‍ 2020 (12:07 IST)
വിരാട് കോലിയുടെയും സംഘത്തിന്റെയും കന്നികിരീടത്തിനുള്ള പ്രതീക്ഷകൾ തച്ചുടച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ ഐപിഎൽ എലിമിനേഷൻ പോരാട്ടത്തിൽ വിജയിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ഹൈദരാബാദ് സംഘം പതറിയെങ്കിലും ന്യൂസിലൻഡ് നായകൻ കൂടിയായ കെയ്‌ൻ വില്യംസൺ മത്സരം ബാംഗ്ലൂരിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ മത്സരശേഷം ആർസിബിക്കെതിരായ മത്സരം കടുപ്പമേറിയതായിരുന്നു എന്നാണ് വില്യംസണിന്റെ പ്രതികരണം.
 
ആർസിബിയെ 131 എന്ന സ്കോറിൽ ഒതുക്കാനായി എങ്കിലും രണ്ട് ലോകോത്തര ലെഗ് സ്പിൻ ബൗളർമാർക്കെതിരെ കളിച്ച് വിജയം നേടുക എന്നത് എളുപ്പമായിരുന്നില്ല. അവരുടെ ഓവറുകൾ കരുതലോടെയാണ് കളിച്ചത്. ജേസൺ ഹോൾഡർ എന്നെക്കാളും സമ്മർദ്ദം കുറഞ്ഞ താരമാണ്. ഹോൾഡറും മനോഹരമായാണ് കളിച്ചത്. വില്യംസൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

India vs England 2nd Test: ബൗളര്‍മാരെ കൊണ്ട് ബാറ്റെടുപ്പിച്ച് സിതാന്‍ഷു, വേഗം ഔട്ടായി വരാമെന്ന് കരുതേണ്ട; 'കഠിന' പരിശീലനം

ഞങ്ങൾ എങ്ങനെ ഡെയ്ൽ സ്റ്റെയ്നെ മാനേജ് ചെയ്തെന്ന് ഇന്ത്യ കണ്ട് പഠിക്കണം, ബുമ്രയുടെ വർക്ക് ലോഡ് ചർച്ചയിൽ അഭിപ്രായവുമായി ഡിവില്ലിയേഴ്സ്

Inter Miami vs PSG: 10 വാഴകളെയും വെച്ച് മെസ്സിയെന്ത് ചെയ്യാൻ, മെസ്സിയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങളെ തള്ളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

അടുത്ത ലേഖനം
Show comments